ഇന്ത്യൻ ഓയിൽ 1770 ഒഴിവുകൾ; പ്ലസ് ടു , ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അവസരം; അപേക്ഷ ജൂൺ 02 വരെ
ഇന്ത്യൻ ഓയിൽ 1770 ഒഴിവുകൾ; പ്ലസ് ടു , ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അവസരം; അപേക്ഷ ജൂൺ 02 വരെ
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ ഗുവാഹത്തി, ദിഗ്‌ബോയ്, ബൻഗായ്ഗാവ് (അസം), ബറൗനി (ബിഹാർ), വഡോദര (ഗുജറാത്ത്), ഹാൽദിയ (ബംഗാൾ), മഥുര (യു.പി), പാനിപത്ത് (ഹരിയാന), പാരദ്വീപ് (ഒഡിഷ) റിഫൈനറികളിൽ 1770 അപ്രന്റിസ് ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. 12 വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ജൂൺ 2 വരെ.
തസ്തിക, വിഭാഗം, യോഗ്യത
ട്രേഡ് അപ്രന്റിസ്അറ്റൻഡന്റ് ഓപറേറ്റർ (കെമിക്കൽ പ്ലാന്റ്) (കെമിക്കൽ): 3 വർഷ ബി.എസ്.സി (ഫിസിക്‌സ്, മാത്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).
ട്രേഡ് അപ്രന്റിസ്ഫിറ്റർ (മെക്കാനിക്കൽ): പത്താം ക്ലാസും രണ്ടു വർഷ ഐ.ടി.ഐ ഫിറ്റർ കോഴ്‌സും
ട്രേഡ് അപ്രന്റിസ് ബോയ്‌ലർ (മെക്കാനിക്കൽ): 3 വർഷ ബി.എസ്.സി (ഫിസിക്‌സ്,
മാത്സ്. കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി).
ടെക്‌നിഷ്യൻ അപ്രന്റിസ് (കെമിക്കൽ): 3 വർഷ കെമിക്കൽ എൻജി./പെട്രോകെമിക്കൽ എൻജി./കെമിക്കൽ ടെക്‌നോളജി/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജി. ഡിപ്ലോമ.
യോഗ്യത: പ്ലസ് ടു/ ഐ.ടി.ഐ/ബിരുദം/ ഡിപ്ലോമ
ടെക്‌നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ): 3 വർഷ മെക്കാനിക്കൽ എൻജി. ഡിപ്ലോമ.
ടെക്‌നിഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജി. ഡിപ്ലോമ.
ടെക്‌നിഷ്യൻ അപ്രന്റിസ്.
(ഇൻസ്ട്രുമെന്റേഷൻ): 3 വർഷ ഇൻസ്ട്രുമെന്റേഷൻ എൻജി./ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജി./അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ്
ഇൻസ്ട്രുമെന്റേഷൻ എൻജി. ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ് സെക്രട്ടേറിയൽ.
അസിസ്റ്റന്റ്: 3 വർഷ ബി.എ/ബി.എസ്.സി/ബികോം.
ട്രേഡ് അപ്രന്റിസ്അക്കൗണ്ടന്റ്: 3 വർഷ ബികോം.
ട്രേഡ് അപ്രന്റിസ്‌ഡേറ്റ എൻട്രി ഓപറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം.
ട്രേഡ് അപ്രന്റിസ്‌ഡേറ്റ എൻട്രി ഓപറേറ്റർ (സ്‌കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയവും ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപറേറ്റർ സ്‌കിൽ സർട്ടിഫിക്കറ്റും.
യോഗ്യത വിവരങ്ങൾ
പ്ലസ് ടു, ബിരുദം, ഡിപ്ലോമ യോഗ്യതകൾ 50% മാർക്കോടെ നേടിയതാകണം. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%). ഐ.ടി.ഐ യോഗ്യതയ്ക്കു പാസ് മാർക്ക് മതി. പ്രായം: 1824. അർഹർക്ക് ഇളവ്.
അപേക്ഷ വിവരങ്ങൾ
യോഗ്യരായവർ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സെെറ്റ് www.iocl.com സന്ദർശിച്ച് അപേക്ഷ നൽകുക. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന ജൂൺ 2
Join the conversation